എനിയ്ക്കമ്മേ വയ്യ.. ഉണ്ടെങ്കിലല്‍പ്പം വിഷമധുരം തന്നിടൂ..
പിടഞ്ഞു പിടഞ്ഞു നിശ്ചലമായിടാം ദേഹം കണ്ടു കരയാതിരിയ്ക്കണം..
നാശമീ പലിശക്കെണി .. ഇല്ല ധൈര്യമീ കയറിലുറങ്ങിടാന്‍ ..
സമര്‍പ്പണം: അപ്രത്യക്ഷരായ കര്‍ഷകര്‍ക്ക്
Related articles
ചുമരുകള്‍
നാണയ മൂല്യശോഷിത കാലത്തെ രാഷ്ട്രീയ കവി...
നഗരം
ദേശീയ &...
നെയ്പത്തിരി
അമേരിക്കയിലെ പെണ്ണുങ്ങള് ട്രംപിനോടു ...